റബ്ബർ ടാപ്പിംഗ് തൊഴിലാളി തോട്ടത്തിലെ നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ.

തിരുവനന്തപുരം: റബ്ബർ ടാപ്പിംഗ് തൊഴിലാളിയായിരുന്നയാൾ തോട്ടത്തിലെ നോട്ടക്കാരനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. കന്യാകുമാരി സ്വദേശി സാലമനാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ പ്രകാശാണ് കേസിലെ പ്രതി. പത്തനംതിട്ട ജില്ലാ കോടതി ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ വിധി പ്രഖ്യാപിച്ചത്. 2017 ഓഗസ്റ്റ് 14-ന് പത്തനംതിട്ട ജില്ലയിലെ വടശ്ശേരിക്കര കോടമലയിലായിരുന്നു സംഭവം. ടാപ്പിംഗ് തൊഴിലാളിയായി ജോലി ചെയ്തിരുന്ന പ്രകാശ് റബ്ബർ മരങ്ങൾ കൃത്യമായി ടാപ്പ് ചെയ്യാതിരുന്നത് നോട്ടക്കാരനായ സാലമൻ തോട്ടം ഉടമയെ അറിയിക്കുകയുണ്ടായി. ഇതിലുള്ള…

Read More

നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസ്; അമ്മ രേഷ്മക്ക് പത്ത് വർഷം തടവും 50000 പിഴയും

കൊല്ലം: കൊല്ലത്ത് നവജാത ശിശുവിനെ കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച കേസിലെ പ്രതി കല്ലുവാതുക്കല്‍ സ്വദേശിനി രേഷ്മയെ കോടതി ശിക്ഷിച്ചു. പത്ത് വര്‍ഷം തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ജുവനൈല്‍ ആക്ട് പ്രകാരം ഒരു വര്‍ഷം തടവ് കൂടി അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കി. കൊല്ലം ഫസ്റ്റ് അഡീഷണല്‍ ജഡ്ജ് പി എന്‍ വിനോദാണ് ശിക്ഷ വിധിച്ചത്. 2021 ജനുവരി 5-നാണ് രേഷ്മ നവജാത ശിശുവിനെ പൊക്കിള്‍കൊടി പോലും മുറിച്ചുമാറ്റാതെ വീടിനു പിന്നിലെ റബ്ബര്‍ തോട്ടത്തിലെ കരിയില കൂട്ടത്തില്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial