Headlines

kerala14.in

മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്; തട്ടിയെടുത്തത് 9 ലക്ഷത്തോളം രൂപ, സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനകാരൻ അറസ്റ്റിൽ

         മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ജോലി തട്ടിപ്പ്. ഒറ്റപ്പാലത്ത് യുവാവ് പൊലീസ് പിടിയിൽ. കോതകുറിശ്ശി പനമണ്ണ സ്വദേശി മുഹമ്മദാലിയാണ് (39) അറസ്റ്റിലായത്. പാലപ്പുറം സ്വദേശി ഹരിദാസനിൽ നിന്നാണ് മക്കൾക്ക് സർക്കാർ ജോലി വാങ്ങി നൽകാമെന്ന് പേരിൽ പ്രതി പണം തട്ടിയത്. 9 ലക്ഷത്തോളം രൂപയാണ് സെക്രട്ടറിയേറ്റിലെ താത്കാലിക ജീവനക്കാരനായിരുന്ന പ്രതി തട്ടിയെടുത്തത്. മുഖ്യമന്ത്രിയുമായി അടുത്ത ബന്ധമുണ്ടെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ച് ജോലി ശരിയാക്കിതാരാമെന്നും പറഞ്ഞാണ് പണം വാങ്ങിയത്. സംഭവത്തിൽ ഒരാൾ കൂടി പിടിയിലാകാനുണ്ടെന്ന് ഒറ്റപ്പാലം പൊലീസ് അറിയിച്ചു.

Read More

തീര്‍ഥാടകയുടെ ഷോക്കേറ്റുമരണം; കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചെന്ന വാദം തള്ളി ജല അതോറിറ്റി

             പമ്പ: തെലങ്കാനയില്‍നിന്നുള്ള തീര്‍ഥാടക നീലിമലയില്‍ ഷോക്കേറ്റുമരിച്ചത് വഴിവിളക്കിന്റെ തൂണില്‍നിന്ന് കുടിവെള്ള കിയോസ്‌കിലേക്ക് വൈദ്യുതി പ്രവഹിച്ചതുകൊണ്ടാണെന്ന വാദം തള്ളി ജല അതോറിറ്റി. അപകടവുമായി യാതൊരു ബന്ധവുമില്ലെന്ന് പമ്പ സെക്ഷന്‍ അധികാരികള്‍ മേലധികാരികള്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. അപകടം നടന്നത് നീലിമല താഴെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ രണ്ടാംനമ്പര്‍ ഷെഡിനടുത്താണ്. ഇവിടെ കെഎസ്ഇബിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ലോഹനിര്‍മിതമായ വൈദ്യുതത്തൂണുകളുണ്ട്. ഇതിനടുത്താണ് ജല അതോറിറ്റിയുടെ 156-ാം നമ്പര്‍ കിയോസ്‌ക്. സ്റ്റീലില്‍ പണിത കിയോസ്‌കില്‍ പിവിസി ടാപ്പുകളാണ് വെള്ളം എടുക്കാനായി വെച്ചിരിക്കുന്നത്. കിയോസ്‌ക്…

Read More

ഹൃദയം തേടി 83 പേർ; അവയവദാനത്തിൽ കേരളം പിന്നോട്ട്, മുൻപിൽ മഹാരാഷ്ട്ര

               കല്പറ്റ : ആരോഗ്യമേഖലയിൽ ഒന്നാമതാകാനുള്ള കുതിപ്പ് തുടരുമ്പോഴും മരണാനന്തര അവയവദാനത്തിൽ പിന്നാക്കമാണ് കേരളം. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 83 പേരാണ് അവയവദാന മേൽനോട്ടച്ചുമതലയുള്ള ‘കെസോട്ടോ’(കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ്‌ ടിഷു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ)യിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത്. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ സർക്കാർ-സർക്കാരിതര ആശുപത്രികളെ നിയന്ത്രിക്കുന്നത് കെസോട്ടോയാണ്. രോഗിയുടെ പ്രായം, രോഗാവസ്ഥ തുടങ്ങിയവ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തുന്നത്. 2012 മുതൽ 2024 വരെ സർക്കാർ ആശുപത്രികളിൽ 11-ഉം സ്വകാര്യ ആശുപത്രികളിൽ 72-ഉം ഹൃദയശസ്ത്രക്രിയകളാണ് നടന്നത്.അവയവദാനനിരക്ക്…

Read More

ആയിരങ്ങളെ അണിനിരത്തി നെടുമങ്ങാട് നഗരസഭയുടെ വിളംബര ജാഥ

നെടുമങ്ങാട്:രണ്ടാം ഇടതുമുന്നണി സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെ ഭാഗമായി നെടുമങ്ങാട് നഗരസഭയുടെ നേതൃത്വത്തിൽ വിളംബര ജാഥ സംഘടിപ്പിച്ചു. ആയിരങ്ങൾ അണിനിരന്ന ജാഥയുടെ സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു. ജനങ്ങൾക്കായി ജനകീയ ഭരണം കാഴ്ചവെച്ചാണ് ഇടതുമുന്നണി സർക്കാർ മുന്നേറുന്നതെന്ന് മന്ത്രി പറഞ്ഞു. ക്ഷേമ പെൻഷൻ, മികച്ച റോഡുകൾ, ആശുപത്രികൾ, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി വിഴിഞ്ഞം പോർട്ട് പോലെയുള്ള വൻകിട പദ്ധതികളും സർക്കാർ യാഥാർഥ്യമാക്കിയെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് നഗരസഭയിൽ…

Read More

പയ്യന്നൂരിൽ ക്രൂര മർദ്ദനമേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന വയോധിക മരിച്ചു; പേരമകൻ അറസ്റ്റിൽ

കണ്ണൂർ : പയ്യന്നൂർ കണ്ടങ്കാളിയിൽ പേരമകൻ്റെ ക്രൂരമർദനമേറ്റ് പരിയാരം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധിക മരിച്ചു. പയ്യന്നൂർ കണ്ടങ്കാളി സോമേശ്വരി ക്ഷേത്രത്തിന് സമീപം മണിയറ വീട്ടിൽ കാർത്ത്യായനി (88) യാണ് മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കാർത്ത്യായനി ബുധനാഴ്ച രാത്രി ഒൻപതുമണിയോടെയാണ് മരിച്ചത്. ഈ മാസം 11 ന് ഉച്ചയ്ക്കാണ് കാർത്ത്യായനി അമ്മയുടെ മകൾ ലീലയുടെ മകൻ റിജു ഇവരെ അക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. ആദ്യം പയ്യന്നൂരിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും, സ്ഥിതി ഗുരുതരമായതിനാൽ പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക്…

Read More

കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ആലപ്പുഴയിലെ കുട്ടനാട്ടിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. രാമങ്കരി വേഴപ്ര ചിറയിൽ അകത്തെപറമ്പിൽ വിദ്യ (മതിമോൾ- 42) ആണ് മരിച്ചത്. ഭർത്താവ് വിനോദിനെ (50) പൊലീസ് കസ്റ്റഡിയിലെടുത്തു.രാത്രി പത്തരയോടെയാണ് സംഭവം. രാമങ്കരി ജംക്‌ഷനിൽ ഹോട്ടൽ നടത്തിവരികയായിരുന്നു ദമ്പതികൾ. ഇന്നലെയും ഹോട്ടൽ തുറന്നിരുന്നു. രാത്രി ഹോട്ടൽ അടച്ച് വീട്ടിലെത്തിയശേഷമുണ്ടായ വഴക്കിനിടെയാണ് കൊലപാതകം നടന്നത്. വഴക്കിനിടെ വിനോദ് കത്തിയെടുത്ത് വിദ്യയെ കുത്തുകയായിരുന്നു എന്നാണ് വിവരം. ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പു തന്നെ വിദ്യ മരിച്ചു. സംശയമാണ് കൊലപാതകത്തിനു പിന്നിലെ കാരണമെന്നാണ് സൂചന….

Read More

ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം വർഷ പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in തുടങ്ങിയ വെബ്സൈറ്റുകളിലൂടെ ഫലം അറിയാം. SAPHALAM 2025, iExaMS-Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലും ഫലം ലഭ്യമാകും. നാല് ലക്ഷത്തി നാൽപ്പത്തിനാലായിരത്തി എഴുന്നൂറ്റി ഏഴു പേരാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി…

Read More

നാലര വയസുകാരി പലതവണ പീഡനത്തിനിരയായി ചോദ്യം ചെയ്തതോടെ പിതൃസഹോദരൻ പൊട്ടിക്കരഞ്ഞു കുറ്റം സമ്മതിച്ചു.

കൊ ച്ചി: അമ്മ പുഴയിലെറിഞ്ഞ് കൊന്ന നാലര വയസുകാരി പലതവണയായി പീഡനത്തിനിരയായിട്ടുണ്ടെന്ന് പൊലീസ്. ഇന്നലെ പൊലീസിന് ലഭിച്ച പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് കൂടുതൽ വിവരങ്ങൾ അടങ്ങിയിട്ടുളളത് പോസ്റ്റ്മോർട്ടത്തില്‍ കുട്ടിയുടെ ശരീരത്തില്‍ കണ്ട ചില പാടുകളാണ് പീഡനത്തിന്റെ സൂചനകള്‍ നല്‍കിയത്. ഇതിനുപിന്നാലെ പുത്തൻകുരിശ് പൊലീസ് കുട്ടിയുടെ ബന്ധുക്കളെ വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കുട്ടിയുടെ മൂന്ന് ബന്ധുക്കളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. അക്കൂട്ടത്തില്‍ കുട്ടിയുടെ പിതൃസഹോദരനുമുണ്ടായിരുന്നു. വൈകുന്നേരത്തോടെ മറ്റ് രണ്ട് പേരെ പറഞ്ഞയച്ചതിനുശേഷം ഇയാളെ ചോദ്യം…

Read More

നിക്ഷേപിക്കുന്ന പണം മുഴുവന്‍ ഇരട്ടിപ്പിക്കാമെന്ന് FX Road ആപ്പിന്റെ പരസ്യം; വീട്ടമ്മയെ കബളിപ്പിച്ച് 16 ലക്ഷം തട്ടാന്‍ ശ്രമിച്ചു; സൈബര്‍ തട്ടിപ്പ് ഫെഡറല്‍ ബാങ്ക് പൊളിച്ചു

        സൈബര്‍ തട്ടിപ്പ് തടഞ്ഞ് ഫെഡറല്‍ ബാങ്ക് ഉദ്യോഗസ്ഥ. എഫഎക്‌സ് റോഡ് എന്ന ഓണ്‍ലൈന്‍ ആപ്പാണ് പണം ഇരട്ടിപ്പിക്കുമെന്ന് പറഞ്ഞ് വിശ്വസിച്ച് വീട്ടമ്മയെ തട്ടിപ്പില്‍ കുടുക്കാന്‍ ശ്രമിച്ചത്. ബാങ്ക് അധികൃതര്‍ സൈബര്‍ പൊലീസിനെ വിവരമറിയിച്ചതിനാലാണ് വീട്ടമ്മയുടെ 16 ലക്ഷം രൂപ നഷ്ടപ്പെടാതെ സംരക്ഷിക്കാന്‍ കഴിഞ്ഞത്. പത്തനംതിട്ട പന്തളം സ്വദേശിയായ വീട്ടമ്മയാണ് ഈ മാസം ആദ്യം 16 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന ആവശ്യവുമായി ബാങ്കിനെ സമീപിച്ചത്. ഭീമമായ തുക ഒരുമിച്ച് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ആവശ്യമെന്താണെന്ന് ചോദിച്ചപ്പോള്‍ അത്…

Read More

പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത് 4.62 ലക്ഷം വിദ്യാർഥികൾ; 24 ന് ട്രയൽ അലോട്ട്മെൻ്റ്

ഹരിപ്പാട്: പ്ലസ് വൺ പ്രവേശനത്തിന്റെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ചൊവ്വാഴ്ച വൈകുന്നേരം പൂർത്തിയായിരുന്നു. ആകെ 4,62,116 അപേക്ഷകളാണ് ലഭിച്ചത്. 82,271 അപേക്ഷകരുള്ള മലപ്പുറം ജില്ലയാണു മുന്നിലുള്ളത്. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്- 12,133. ഇത്തവണ എസ്എസ്എൽസി പരീക്ഷജയിച്ചവരുടെ അപേക്ഷകൾ 4,29,603 ആണ്. സിബിഎസ്ഇ- 23,075, ഐസിഎസ്ഇ- 2304, മറ്റുള്ളവർ- 7, 134, മോഡൽ റസി. സ്‌കൂൾ പ്രവേശനം- 1,850. 24-ന് ട്രയൽ അലോട്‌മെന്റ് പ്രസിദ്ധീകരിക്കും. ആദ്യ അലോട്‌മെന്റ് ജൂൺ രണ്ടിനാണ്. 17,675 അപേക്ഷകൾ കുറഞ്ഞു സേ പരീക്ഷയിലൂടെ…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial