കുവൈത്ത് സിറ്റി: നഗരത്തിൽ 20 ദിവസത്തിനിടെ എ.ഐ ക്യാമറകൾ കണ്ടത്തി 40,000 തികയുന്നു നിയമലംഘനങ്ങളെന്ന് റിപ്പോർട്ട്. ഡ്രൈവിംഗ് സമയത്ത് മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാത്തതും വെളിപ്പെടുന്ന ലംഘനങ്ങൾ കൃത്യമായി കണ്ടതാൻ എ.ഐ ക്യാമറകൾ കഴിയുന്നു. അതിനിടെ എ.ഐ ക്യാമറകൾ സജീവമായത് ഗതാഗത നിയമലംഘനങ്ങൾ 25 ശത മാനം കുറയാൻ വഴിയൊരുക്കിയതായി അധികാരം ലഭിച്ചു.2023 ഡിസംബറിൽ താരതമ്യപ്പെടുത്തുമ്പോൾ 2024 ഡിസംബർ ഗതാഗത നിയമനം തോതിൽ കുറഞ്ഞതായാണ് കണ്ടെത്തൽ. ട്രാഫിക് നിയമലംഘനങ്ങൾ അവസാനിപ്പിക്കുക എന്ന ആഭ്യന്തര മന്ത്രാലയ തിൻ്റെ ലക്ഷ്യം കൈവരുന്നു ഇത് സൂചിപ്പിയ്ക്കുന്നത്. കുവൈത്തിൽ ഹൃദയാഘാതം കഴിഞ്ഞാൽ രണ്ടാമത്തെ വലിയ മരണ കാരണം വാഹ നാപകടങ്ങാണ്. ഇത് ഗണ്യമായി കുറക്കുകയാണ് ലക്ഷ്യം. ലക്ഷ്മയി വാഹനമോടിക്കുന്നതും റെഡ് സിഗ്നൽ ലംഘിക്കുന്നതും ഉൾപ്പടെയുള്ള നി യമലംഘനങ്ങളാണ് വലിയൊരു ശതമാനം അപകടങ്ങൾക്കും കാരണം. കഴിഞ്ഞ വർഷം 284 പേർ കുവൈത്തിൽ വാഹനാപകടത്തിൽ മരണപ്പെട്ടത്.
