Headlines

ഇന്ത്യന്‍ സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാം; പക്ഷേ ലൈക്കും കമന്റും ഷെയറും പാടില്ല

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയ നയത്തില്‍ സുപ്രധാനമായ ഭേദഗതികള്‍ വരുത്തി ഇന്ത്യന്‍ സൈന്യം. പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെങ്കിലും കാണാനും നിരീക്ഷിക്കാനുമുള്ള ആവശ്യങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പുതിയ നീക്കത്തെ പാസീവ് പാര്‍ട്ടിസിപ്പേഷന്‍ എന്നാണ് സേന വിശേഷിപ്പിക്കുന്നത്. സൈനികര്‍ക്ക് ഇന്‍സ്റ്റാഗ്രാമിലെ പോസ്റ്റുകള്‍ കാണാമെന്നല്ലാതെ ലൈക്ക് ചെയ്യാനോ, കമന്റ് ചെയ്യാനോ, ഷെയര്‍ ചെയ്യാനോ സന്ദേശങ്ങള്‍ അയക്കാനോ അനുമതിയില്ല. സൈനികര്‍ക്കിടയില്‍ വിവരസാങ്കേതിക അവബോധം വളര്‍ത്തുന്നതിനാണ് ഈ ഇളവ് നല്‍കിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാജമോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ…

Read More

കണ്ണൂരിൽ പോലിസിനെ ബോംബെറിഞ്ഞ കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം കൗണ്‍സിലര്‍ വി കെ നിഷാദിന് പരോള്‍

പയ്യന്നൂര്‍ നഗരസഭാംഗമായി തിരഞ്ഞെടുക്കപ്പട്ട ശേഷമാണ് അടിയന്തര പരോള്‍ അനുവദിച്ചത്. ആറു ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. ജയിലിലായതിനാല്‍ വി കെ നിഷാദ് ഇതുവരെ സത്യപ്രതിജ്ഞ ചെയ്തിട്ടില്ല. നിഷാദിന്റെ പിതാവിന് അസുഖം ആയതിനാല്‍ പരോള്‍ അനുവദിച്ചെന്നാണ് ജയില്‍ അധികൃതരുടെ വിശദീകരണം. പയ്യന്നൂര്‍ നഗരസഭയിലെ 46ാം വാര്‍ഡ് മൊട്ടമ്മലിലാണ് വി കെ നിഷാദ് ജയിച്ചത്. നേരത്തെ കാറമേല്‍ വെസ്റ്റില്‍ നിന്നുള്ള കൗണ്‍സിലറായിരുന്നു. കഴിഞ്ഞ മാസമാണ് നിഷാദിനെ 20 വര്‍ഷത്തേക്ക് ശിക്ഷിച്ചത്. പയ്യന്നൂരില്‍ പോലിസിനു നേരെ ബോംബെറിഞ്ഞ കേസിലാണ് രണ്ട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്ക്…

Read More

കണ്ണൂരിൽ പോലീസിന്റെ ലഹരിവേട്ട: പഴയ ലഹരിയിടപാട് കേസിലെ പ്രതി വീണ്ടും പിടിയിൽ

കണ്ണൂർ: നഗരത്തിൽ കണ്ണൂർ ടൗൺ പോലീസിന്റെ ശക്തമായ പരിശോധനയ്ക്കിടെ ലഹരിമരുന്ന് ശേഖരവുമായി യുവാവ് പിടിയിലായി. കണ്ണൂർ എസ്.എൻ. പാർക്കിന് സമീപം പൊതുസ്ഥലത്ത് പുകവലിച്ചതിന് പിടിയിലായ കണ്ണൂർ കക്കാട് സ്വദേശി നിസാം എം (40) എന്നയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നുകൾ പിടികൂടിയത്. പോലീസ് പെട്രോളിങ്ങിനിടെ എസ്.എൻ. പാർക്കിന് സമീപം പൊതുസ്ഥലത്ത് പുകവലിച്ചതിനാണ് നിസാമിനെതിരെ ആദ്യം കേസെടുത്തത്. ഇയാൾ മുൻപ് വലിയതോതിൽ ലഹരിവസ്തുക്കളുമായി അറസ്റ്റിലാവുകയും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പ്രതിയുടെ വീട്ടിൽ കൂടുതൽ ലഹരിവസ്തുക്കൾക്കായി പരിശോധന…

Read More

പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്‌നാട് സ്വദേശിയെ തഞ്ചാവൂരില്‍ നിന്നും പിടികൂടി

കോഴിക്കോട് : തഞ്ചാവൂര്‍ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് കൊയിലാണ്ടി പോലിസ് പിടികൂടിയത്. തഞ്ചാവൂര്‍ അയ്യാപേട്ടലിംഗ കടിമേടു കോളനിയില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. അയ്യാംപേട്ട ലോക്കല്‍ പോലിസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്‌നാട്ടില്‍ കളവ്, വധശ്രമം ഉള്‍പ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് ബാലാജി. നിരവധി കളവു കേസുകളില്‍ പ്രതിയായ കുറുവ സംഘത്തിലെ മുരുകേശന്റെ മകനാണ് ഇയാള്‍. കുറച്ച് കാലം മുന്‍പാണ് മുരുകേശന്‍ മരിച്ചത്. കോഴിക്കോട് ബന്ധുവിന്റെ വീട്ടില്‍ വന്ന് താമസിക്കുന്നതിനിടയില്‍ 13കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതിനു…

Read More

വയനാട്ടില്‍ ക്ഷേത്രത്തില്‍ മോഷണം നടത്തി ഒളിവില്‍ പോയ കോഴിക്കോട് സ്വദേശി പിടിയില്‍

മേപ്പാടി പോലീസ് സ്റ്റേഷന്‍ പരിധിയിലെ വടുവഞ്ചാല്‍ ചെല്ലങ്കോട് കരിയാത്തന്‍ കാവില്‍ മോഷണം നടത്തി ഒളിവില്‍ പോയ മുഖ്യപ്രതി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് എടക്കാട്ട് പറമ്പ് മേത്തല്‍ വീട്ടില്‍ അക്ഷയ് കുമാര്‍(22)നെയാണ് മേപ്പാടി പോലീസ് വലയിലാക്കിയത്. സംഭവ ശേഷം രണ്ടുമാസമായി ഒളിവിലായിരുന്ന പ്രതിയെ മേപ്പാടി ഇൻസ്പെക്ടർ എസ് എച്ച് ഒ റെമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കോഴിക്കോട് സിറ്റി സ്ക‌്വാഡ് അംഗങ്ങളുടെ സഹായത്തോടെ ബുധനാഴ്‌ച പാളയം മാർക്കറ്റിൽ നിന്നാണ് അക്ഷയ്‌കുമാറിനെ പിടികൂടിയത്. മോഷണത്തിന് പുറമെ വിവിധ സ്റ്റേഷനുകളിൽ പത്തോളം…

Read More

ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍

പാറ്റ്‌ന: ബിഹാറിലെ ഭക്തിയാര്‍പൂര്‍ റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍. ബിജെപിയും വിഎച്ച്പിയും ബജ്‌റങ്ദളുമാണ് ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡല്‍ഹി സുല്‍ത്താനായിരുന്ന ഖുത്ബുദ്ദീന്‍ ഐബക്കിന്റെ(1200-1203) കമാന്‍ഡറായിരുന്നു ഭക്തിയാര്‍ ഖില്‍ജി. ഇക്കാരണം പറഞ്ഞാണ് റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റണമെന്ന് ഹിന്ദുത്വര്‍ ആവശ്യപ്പെടുന്നത്. ബിഹാറിലെ നളന്ദ സര്‍വകലാശാല തകര്‍ത്തത് ഭക്തിയാര്‍ ആണെന്നും ഹിന്ദുത്വര്‍ ആരോപിക്കുന്നു. Share on FacebookTweetFollow us

Read More

ഇടുക്കിയിൽ പണമിടപാട് തർക്കം കൊലപാതകത്തിൽ കലാശിച്ചു; വലിയച്ഛനെ കൊലപ്പെടുത്തി ഇരട്ടസഹോദരങ്ങൾ കടന്നുകളഞ്ഞു

നെടുംകണ്ടം: ഇടുക്കി നെടുംകണ്ടത്തിന് സമീപം ബോജൻ കമ്പനിയിൽ പിതാവിൻ്റെ ജ്യേഷ്ഠനെ ഇരട്ടസഹോദരങ്ങൾ കഴുത്തറുത്ത് കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയും വർഷങ്ങളായി ബോജൻ കമ്പനിയിൽ താമസക്കാരനുമായ മുരുകേശൻ (47) ആണ് കൊല്ലപ്പെട്ടത്. മുരുകേശൻ്റെ സഹോദരൻ അയ്യപ്പൻ്റെ മക്കളായ ഭുവനേശ്വറും വിഗ്നേശ്വറുമാണ് കൃത്യം നടത്തിയത്. കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. കൊല്ലപ്പെട്ട മുരുകേശനും സഹോദരപുത്രന്മാരും തമ്മിൽ പണമിടപാടുകളെ ചൊല്ലി നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇവയാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ എന്ന് പോലീസ് സൂചിപ്പിക്കുന്നു….

Read More

നഗരസഭ അദ്ധ്യക്ഷ സ്ഥാനം തന്റെ ഭാര്യയ്ക്ക് നൽകിയില്ല; എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎൽഎ ഓഫീസ് കെട്ടിടം ഒഴിപ്പിച്ച് ഭർത്താവ്

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍ദോസ് കുന്നപ്പിള്ളിയുടെ എംഎൽഎ ഓഫീസ് കെട്ടിടം ഒഴിപ്പിച്ച് ഉടമസ്ഥൻ. അദ്ധ്യക്ഷയാകുമെന്ന് കരുതിയ വനിതാ കൗണ്‍സിലറുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ എംഎല്‍എ ഓഫീസ് കെട്ടിടം. തെരഞ്ഞെടുപ്പ് കഴിഞ്ഞ് അദ്ധ്യക്ഷ സ്ഥാനം തന്റെ ഭാര്യയ്ക്ക് ലഭിക്കാതെ പോയതോടെയാണ് എംഎല്‍എ ഓഫീസ് ഒഴിയാന്‍ ഭർത്താവ് ആവശ്യപ്പെട്ടത് ഒരു മാസം മുന്‍പാണ് ഈ കെട്ടിടത്തില്‍ എംഎല്‍എ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയത്. നിലവില്‍ കെട്ടിടത്തിലെ ബോര്‍ഡുകള്‍ മാറ്റുകയും ഫ്യൂസ് ഊരുകയും ചെയ്ത നിലയിലാണ്. പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനാണ്…

Read More

കണ്ണൂരിൽ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയില്‍

കണ്ണൂർ: കണ്ണൂർ കൂത്തുപറമ്പിനടുത്ത് നീർവേലിയില്‍ ഒരു കുടുംബത്തിലെ 3 പേർ ജീവനൊടുക്കിയ നിലയില്‍. നീർവേലി നിമിഷ നിവാസില്‍ 20 കാരനായ ഇ.കിഷൻ, മുത്തശ്ശി വി.കെ.റെജി, മുത്തശ്ശിയുടെ സഹോദരി റോജ എന്നിവരെയാണ് വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് കിഷൻ ആദ്യം ആത്മഹത്യ ചെയ്യുകയും ഇതില്‍ മനംനൊന്ത് മുത്തശ്ശിയും സഹോദരിയും ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് വിവരം. കിഷനും മു‌ത്തശ്ശിയും സഹോദരിയുമായിരുന്നു വീട്ടില്‍ താമസം. കിഷന്റെ മൃതദേഹം തലശ്ശേരിയിലെ ആശുപത്രിയില്‍ കൊണ്ടുപോയി തിരികെ എത്തിയപ്പോഴാണ് മുത്തശ്ശി റെജിയെയും സഹോദരി റോജയെയും തൂങ്ങി…

Read More

രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ മദ്യംനൽകി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം രണ്ട് പേർ അറസ്റ്റിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 13 വയസ്സുകാരിയെ ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തിൽ ബാങ്ക് ജീവനക്കാരനടക്കം രണ്ട് യുവാക്കൾ പിടിയിലായി. സമയ്പുർ ബദ്‌ലി സ്വദേശികളായ നരോട്ടം (നേത – 28), റിഷബ് ഝാ (26) എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാളായ നേത ബാർബർ ഷോപ്പ് നടത്തിപ്പുകാരനും, റിഷബ് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥനുമാണ്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കഴിഞ്ഞ ശനിയാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. പെൺകുട്ടിയെ തന്ത്രപൂർവ്വം പ്രതികളിലൊരാളായ നേതയുടെ വീട്ടിലെത്തിക്കുകയും, അവിടെവെച്ച് നിർബന്ധിച്ച് മദ്യം…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial