Headlines

ഇറാന്‍ ആക്രമണത്തെ ന്യായീകരിച്ച് ഡോണള്‍ഡ് ട്രംപ് ; എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും

വാഷിങ്ടണ്‍: ഇറാന് നേരെയുള്ള ഇസ്രായേലിന്റെയും അമേരിക്കയുടെയും സംയുക്ത ആക്രമണത്തെ ന്യായീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാന്‍ ആണവായുധം നിര്‍മിക്കുന്നത് ലോകത്തിന് ഭീഷണിയെന്നാവര്‍ത്തിച്ച് ട്രംപ്. മുന്നറിയിപ്പുകളെല്ലാം ഇറാന്‍ അവഗണിച്ചു. ഇനിയും സൈനിക നടപടി തുടരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ലോക സുരക്ഷക്കായാണ് ഇറാനെ ആക്രമിച്ചത്. ബാലിസ്റ്റിക് മിസൈലുകള്‍ അമേരിക്കക്ക് ഭീഷണിയാണ്. എത്ര കാലം യുദ്ധം തുടരാനും അമേരിക്കക്ക് സാധിക്കും. ഇറാന്‍ നാവിക സേനയുടെ 10 കപ്പലുകളാണ് തകര്‍ത്തതെന്നും ട്രംപ് പറഞ്ഞു. ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷത്തില്‍ നിര്‍ണായക പ്രതികരണവുമായി യുഎസ് പ്രതിരോധ…

Read More

ലോകം കാത്തിരുന്ന ചോദ്യത്തിന് ട്രംപിന്‍റെ ഞെട്ടിക്കുന്ന മറുപടി; ഇറാനെതിരെയുള്ള നീക്കം അവസാനിപ്പിക്കില്ല, നാലാഴ്ച വരെ നീണ്ടേക്കുമെന്ന് പ്രസിഡന്‍റ്

വാഷിംഗ്ടണ്‍: ഇറാനുമായുള്ള സൈനിക സംഘർഷം എത്രകാലം നീണ്ടുനില്‍ക്കുമെന്ന കാര്യത്തില്‍ ആദ്യമായി വ്യക്തത വരുത്തി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇറാനെതിരെയുള്ള യുഎസ് സൈനിക നടപടികള്‍ ഏകദേശം നാല് ആഴ്ചയോളം നീണ്ടുനിന്നേക്കാമെന്ന സൂചനയാണ് അദ്ദേഹം നല്‍കിയത്. ഡെയ്‌ലി മെയിലിന് നല്‍കിയ ഹ്രസ്വമായ ടെലിഫോണ്‍ അഭിമുഖത്തിലാണ് വൈറ്റ് ഹൗസിന്റെ ഭാവി പദ്ധതികളെക്കുറിച്ച്‌ ട്രംപ് മനസ് തുറന്നത്. ഇറാൻ ശക്തമായ ഒരു രാജ്യമാണെങ്കിലും ഈ പ്രക്രിയ നാല് ആഴ്ചയോ അതില്‍ കുറവോ സമയത്തിനുള്ളില്‍ പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് താൻ കരുതുന്നതെന്ന് ട്രംപ് വ്യക്തമാക്കി….

Read More

ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇസ്രായേലിനും യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെയും ഇറാന്‍ ആക്രമണം കടുപ്പിക്കുന്നതിനിടെ ഇറാനിലെ പുതിയ നേതൃത്വവുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് അറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ഇറാന്റെ പുതിയ നേതൃത്വം തന്റെ ഭരണകൂടവുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അങ്ങനെ ചെയ്യാന്‍ പദ്ധതിയിടുന്നുവെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. ‘അവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നു, ഞാനും സംസാരിക്കാന്‍ സമ്മതിച്ചു, അതിനാല്‍ ഞാന്‍ അവരുമായി സംസാരിക്കും,’ ട്രംപ് പറഞ്ഞതായി ദി അറ്റ്‌ലാന്റിക് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു. ‘അവര്‍ അത് നേരത്തെ ചെയ്യണമായിരുന്നു. വളരെ പ്രായോഗികവും…

Read More

അന്യഗ്രഹജീവി രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി ട്രംപ്

അന്യഗ്രഹജീവികൾ, തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ദശകങ്ങളായി സൂക്ഷിക്കുന്ന അതീവ രഹസ്യരേഖകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ യു.എഫ്.ഒകളെക്കുറിച്ച് മുൻപ് നടത്തിയ പരാമർശങ്ങളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ഒബാമ സമ്മതിച്ചിരുന്നെങ്കിലും, ഏരിയ 51 പോലുള്ള ഇടങ്ങളെക്കുറിച്ച് കൂടുതൽ…

Read More

അന്യഗ്രഹജീവി രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി ട്രംപ്

അന്യഗ്രഹജീവികൾ, തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ദശകങ്ങളായി സൂക്ഷിക്കുന്ന അതീവ രഹസ്യരേഖകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ യു.എഫ്.ഒകളെക്കുറിച്ച് മുൻപ് നടത്തിയ പരാമർശങ്ങളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ഒബാമ സമ്മതിച്ചിരുന്നെങ്കിലും, ഏരിയ 51 പോലുള്ള ഇടങ്ങളെക്കുറിച്ച് കൂടുതൽ…

Read More

അന്യഗ്രഹജീവി രഹസ്യങ്ങൾ വെളിപ്പെടുത്താൻ ഒരുങ്ങി ട്രംപ്

അന്യഗ്രഹജീവികൾ, തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കൾ (UFO), അജ്ഞാത പ്രതിഭാസങ്ങൾ (UAP) എന്നിവയെക്കുറിച്ച് അമേരിക്കൻ ഭരണകൂടം ദശകങ്ങളായി സൂക്ഷിക്കുന്ന അതീവ രഹസ്യരേഖകൾ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നാണ് ട്രംപിന്റെ പുതിയ വെളിപ്പെടുത്തൽ. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യൽ’ വഴിയാണ് അദ്ദേഹം ഈ വാഗ്ദാനം നൽകിയത്. മുൻ പ്രസിഡന്റ് ബരാക് ഒബാമ യു.എഫ്.ഒകളെക്കുറിച്ച് മുൻപ് നടത്തിയ പരാമർശങ്ങളുടെ തുടർച്ചയായാണ് ട്രംപിന്റെ ഈ നീക്കം വിലയിരുത്തപ്പെടുന്നത്. ആകാശത്ത് വിശദീകരിക്കാനാകാത്ത വസ്തുക്കളുടെ സാന്നിധ്യമുണ്ടെന്ന് ഒബാമ സമ്മതിച്ചിരുന്നെങ്കിലും, ഏരിയ 51 പോലുള്ള ഇടങ്ങളെക്കുറിച്ച് കൂടുതൽ…

Read More

ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന് ഡോണള്‍ഡ് ട്രംപ് ;സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തില്‍

വാഷിംഗ്ടണ്‍: ഇസ്രയേല്‍-ഹമാസ് യുദ്ധം അവസാനിച്ചെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഗാസ വെടിനിർത്തല്‍ നിലനില്‍ക്കുമെന്നും ഡോണള്‍ഡ് ട്രംപ് അറിയിച്ചു ബെഞ്ചമിൻ നെതന്യാഹു യുദ്ധകാലത്തെ മികച്ച പ്രധാനമന്ത്രിയെന്നും ട്രംപിന്‍റെ പ്രശംസ. ഇസ്രയേലിലേക്ക് തിരിക്കുന്നതിന്‍റെ തൊട്ടുമുമ്ബായിരുന്നു ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. ഇന്ത്യ പാകിസ്ഥാൻ യുദ്ധം താൻ തീർത്തെന്ന് ട്രംപ് ഇന്നും അവകാശപ്പെട്ടു. ഗാസ സമാധാന ഉച്ചകോടി ഇന്ന് ഈജിപ്തില്‍ ഗാസ സമാധാന ഉച്ചകോടിക്കായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ന് മിഡില്‍ ഈസ്റ്റില്‍. ട്രംപിന്‍റെ നേതൃത്വത്തില്‍ ഈജിപ്തിലാണ് ഉച്ചകോടി. സമാധാന…

Read More

അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റായി അധികാരത്തിലെത്തിയ ഡോണൾഡ് ട്രംപിനെ സന്ദർശിക്കാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. അടുത്തമാസമാണ് സന്ദർശനം നടത്തുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ സന്ദർശനം നടത്തുന്ന തീയതി സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അമേരിക്കൻ പ്രസിഡന്റായി ട്രംപ് അധികാരമേറ്റപ്പോൾ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അദ്ദേഹത്തെ അഭിനന്ദിച്ചിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങൾ പ്രധാനമന്ത്രി തന്നെയാണ് തന്റെ എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. പ്രിയ സ്നേഹിതനായ ഡൊണാൾഡ് ട്രംപുമായി സംസാരിക്കാനായതിൽ സന്തോഷമുണ്ടെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ‘പ്രിയ സുഹൃത്ത് ഡോണൾഡ് ട്രംപുമായി…

Read More

അമേരിക്കയുടെ 47-ാംമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും

ന്യൂയോർക്ക്: അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച ചുമതലയേൽക്കും. ഇന്ത്യൻ സമയം രാത്രി 10.30നാണ് ട്രംപിന്റെ സ്ഥാനാരോഹണം. അതിശൈത്യത്തെ തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കാപിറ്റോൾ മന്ദിരത്തിനകത്തേക്ക് മാറ്റി. നേരത്തെ തുറന്ന വേദിയിൽ സ്ഥാനാരോഹണ ചടങ്ങുകൾ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. സത്യപ്രതിജ്ഞക്കായി ഡൊണൾഡ് ട്രംപും കുടുംബവും ശനിയാഴ്ച വൈകുന്നേരം വാഷിങ്ടണിലെത്തി. തിങ്കളാഴ്ച വാഷിങ്ടണിൽ മൈനസ് 12 ഡിഗ്രി സെൽഷ്യസ് തണുപ്പാണ് പ്രവചിക്കുന്നത്. 40 വര്‍ഷത്തിനുശേഷമാണ് യുഎസ് പ്രസിഡന്‍റിന്‍റെ സത്യപ്രതിജ്ഞ ചടങ്ങ് തുറന്ന വേദിയില്‍ നിന്നു മാറ്റുന്നത്. ഡെമോക്രാറ്റിക് സ്ഥാനാർഥി…

Read More

റിപ്പബ്ലിക്കൻ പാർട്ടി പ്രസിഡന്റ് സ്ഥാനാർഥി ട്രംപ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ്; ഔദ്യോഗിക പ്രഖ്യാപനം

ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ റിപ്പബ്ലിക്കൻ പാർട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചു. പാർട്ടിയുടെ ദേശീയ കൺവെൻഷനിലായിരുന്നു പ്രഖ്യാപനം. ഒപ്പം മത്സരിക്കുന്ന വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായി ഓഹായോ സെനറ്റർ ജെ‍ഡി വാൻസിനേയും പ്രഖ്യാപിച്ചു. കൺവെൻഷനിൽ ഇരുവർക്കും വ്യക്തമായ പിന്തുണ ലഭിച്ചതോടെയാണ് പ്രഖ്യാപനം. സാധ്യതാ പട്ടികയിലുണ്ടായിരുന്ന ഫ്ലോറി‍ഡ സെനറ്റർ മാർക്കോ റൂബിയോ, നോർത്ത് ഡക്കോട്ട ഗവർണർ ഡബ് ബേർഗം എന്നിവരെ പിന്തള്ളിയാണ് 39കാരനായ വാൻസ് വൈസ് പ്രസിഡന്റ് സ്ഥാനാർഥിയാകുന്നത് നേരത്തെ ട്രംപിന്റെ കടുത്ത വിമർശകനായിരുന്ന വാൻസ് ഇപ്പോൾ ട്രംപ്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial