ഹൃദയം തേടി 83 പേർ; അവയവദാനത്തിൽ കേരളം പിന്നോട്ട്, മുൻപിൽ മഹാരാഷ്ട്ര

               കല്പറ്റ : ആരോഗ്യമേഖലയിൽ ഒന്നാമതാകാനുള്ള കുതിപ്പ് തുടരുമ്പോഴും മരണാനന്തര അവയവദാനത്തിൽ പിന്നാക്കമാണ് കേരളം. ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്കായി 83 പേരാണ് അവയവദാന മേൽനോട്ടച്ചുമതലയുള്ള ‘കെസോട്ടോ’(കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ്‌ ടിഷു ട്രാൻസ്‌പ്ളാന്റ് ഓർഗനൈസേഷൻ)യിൽ രജിസ്റ്റർചെയ്ത് കാത്തിരിക്കുന്നത്. അവയവം മാറ്റിവെക്കൽ ശസ്ത്രക്രിയയിൽ സർക്കാർ-സർക്കാരിതര ആശുപത്രികളെ നിയന്ത്രിക്കുന്നത് കെസോട്ടോയാണ്. രോഗിയുടെ പ്രായം, രോഗാവസ്ഥ തുടങ്ങിയവ പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണ് മുൻഗണനാക്രമത്തിൽ ശസ്ത്രക്രിയ നടത്തുന്നത്. 2012 മുതൽ 2024 വരെ സർക്കാർ ആശുപത്രികളിൽ 11-ഉം സ്വകാര്യ ആശുപത്രികളിൽ 72-ഉം ഹൃദയശസ്ത്രക്രിയകളാണ് നടന്നത്.അവയവദാനനിരക്ക്…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial