ഇന്നുമുതൽ സിം കാർഡ് വാങ്ങാൻ പുതിയ നിയമം ; നടപടികൾ ഇങ്ങനെ

രാജ്യത്തെ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുക എന്ന ലക്ഷ്യം മുൻനിര്‍ത്തി സിം വാങ്ങുന്നതിനും വില്‍ക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ നിയന്ത്രണങ്ങള്‍ ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.ഡിസംബര്‍ 1 മുതല്‍ തന്നെ രാജ്യവ്യാപകമായി പുതിയ നിയന്ത്രണങ്ങള്‍ നടപ്പിലാക്കാൻ സര്‍ക്കാര്‍ ഇതിനകം തന്നെ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാജ സിമ്മുകള്‍ വഴിയുള്ള തട്ടിപ്പുകളുടെ ഗൗരവം കണക്കിലെടുത്ത് നിയമം കര്‍ശനമായി തന്നെ നടപ്പാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. *ഡിസംബര്‍ 1 മുതല്‍ സിം കാര്‍ഡ് വില്‍പ്പനയില്‍ വരുന്ന പ്രധാന മാറ്റങ്ങള്‍ പരിചയപ്പെടാം* സിം…

Read More

നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം; ഇന്ത്യയ്ക്ക് പകരം ഭാരത്, നടുവില്‍ ധന്വന്തരിയുടെ കളര്‍ ചിത്രം

ഡല്‍ഹി: നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ലോഗോയില്‍ മാറ്റം വരുത്തി. മെഡിക്കല്‍ കമ്മീഷന്റെ സൈറ്റിലാണ് പുതിയ ലോഗോ പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ എന്ന് എഴുതിയിരിന്നിടത്ത് ഭാരത് എന്നും മാറ്റിയിട്ടുണ്ട്. ലോഗോയുടെ നടുവില്‍ അശോകസ്തംഭം ഉണ്ടായിരുന്നിടത്ത് ധന്വന്തരിയുടെ കളര്‍ ചിത്രം ചേര്‍ത്തു. എന്നാല്‍, ഈ മാറ്റം സംബന്ധിച്ച് മെഡിക്കല്‍ കമ്മീഷന്റെ വിശദീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല. കേന്ദ്ര സര്‍ക്കാരിന്റെ ഇന്ത്യ പേര് മാറ്റത്തിനെതിരെ വിമര്‍ശനമുയരുന്നതിനിടെയാണ് മെഡിക്കല്‍ കമ്മീഷന്റെ ലോഗോ മാറ്റവുമുണ്ടാകുന്നത്. ഇന്ത്യ ആതിഥേയരായ ജി20 ഉച്ചകോടിയില്‍ രാഷ്ട്രപതി ഒരുക്കിയ അത്താഴവിരുന്നിന്റെ ക്ഷണക്കത്തില്‍ ഭാരത്…

Read More

മകന് പെട്ടെന്ന് കുട്ടിയുണ്ടായത് ഇഷ്ടമായില്ല; കുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്നു

ബാംഗ്ലൂർ; ഒമ്പത് മാസം പ്രായമായ ആൺകുഞ്ഞിനെ മുത്തശ്ശി ശ്വാസംമുട്ടിച്ചുകൊന്ന ശേഷം കുഴിച്ചുമൂടി. കർണാടക ഗദഗിലാണ് സമൂഹ മനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ഗദഗ് ഗജേന്ദ്രഗാഡ് പുർത്തരി സ്വദേശി കലാകേശ് നാഗരത്ന ദമ്പതിമാരുടെ മകൻ അദ്വിക് ആണ് മരിച്ചത്. സംഭവത്തിൽ കലാകേശിന്റെ അമ്മ സരോജ ഗൂളിയെ പൊലീസ് അറസ്റ്റുചെയ്തു. ബുധനാഴ്ച വീടിനു പുറത്തുപോയ നാഗരത്ന തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്. സംഭവത്തിൽ മുത്തശ്ശി സരോജയെ സംശയംതോന്നിയ നാഗരത്ന പൊലീസിൽ പരാതി നൽകി. തുടർന്ന് നടന്ന അന്വേഷണത്തിൽ വെള്ളിയാഴ്ച രാത്രി…

Read More

മഹാരാഷ്ട്രയിൽ 27 കാരനെ നക്‌സലുകൾ കൊലപ്പെടുത്തി; ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ സംഭവം

മഹാരാഷ്ട്ര: കിഴക്കൻ മഹാരാഷ്ട്രയിലെ ഗഡ്‌ചിരോളി ജില്ലയിൽ 27കാരനെ നക്‌സലുകൾ വെടിവച്ച് കൊന്നു. പൊലീസ് ഇൻഫോർമറാണെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ജില്ലയിൽ ഈയാഴ്ച മാത്രം നക്‌സലുകൾ നടത്തുന്ന രണ്ടാമത്തെ കൊലപാതകമാണിതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് അഹേരി തഹസിൽ കപെവഞ്ച ഗ്രാമത്തിൽ താമസിക്കുന്ന രാംജി അത്റാമാണ് വെടിയേറ്റ് മരിച്ചത്. അക്രമികൾ കൈകൊണ്ട് എഴുതിയ ഒരു കുറിപ്പ് മൃതദേഹത്തോടൊപ്പം ഉപേക്ഷിച്ചിട്ടുണ്ട്. അത്റാം ഒരു പൊലീസ് ഇൻഫോർമറാണെന്നും ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേനയുമായി ഒരു ഏറ്റുമുട്ടൽ ഉണ്ടായിട്ടുണ്ടെന്നും, വെടിവെപ്പിൽ…

Read More

വസ്ത്രങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിയത് കോടികളുടെ വിദേശ സിഗരറ്റ്; റെയ്ഡിൽ കണ്ടെയ്നർ പിടികൂടി

അഹമ്മദാബാദ്: റെഡിമെയ്സ് വസ്ത്രങ്ങളെന്ന വ്യാജേന തുറമുഖത്ത് എത്തിയ വിദേശ സിഗരറ്റ് കണ്ടെയ്നർ പിടികൂടി. വിപണിയിൽ 16 കോടിയിലേറെ വിലവരുന്ന സിഗരറ്റാണ് പിടികൂടിയത്. ഗുജറാത്തിലെ അഹമ്മദാബാദിലെ മുന്ദ്ര തുറമുഖത്ത് വെള്ളിയാഴ്ചയാണ് കണ്ടെയ്നർ പിടികൂടിയത്. ഗുജറാത്തിലെ തന്നെ ഹസിര തുറമുഖത്തേക്കുള്ളതായിരുന്നു പിടിച്ചെടുത്ത കണ്ടെയ്നർ. റവന്യൂ ഇന്‍റലിജന്‍സ് ഡയറക്ടറേറ്റിന്റെ അഹമ്മദാബാദ് സോണൽ യൂണിറ്റാണ് വലിയ രീതിയിലുള്ള സിഗരറ്റ് കള്ളക്കടത്ത് പിടികൂടിയത്.കംബോഡിയയിലെ ഫ്നോം പ്നെ തുറമുഖത്ത് നിന്നുള്ള കണ്ടെയ്നറിലാണ് വലിയ രീതിയിൽ വിദേശ നിർമ്മിത സിഗരറ്റ് തുണിത്തരങ്ങളെന്ന പേരിലെത്തിച്ചത്. സിഗരറ്റ് പാക്കറ്റുകളുടെ പുറത്ത്…

Read More

സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം നീളുന്നു; രക്ഷാദൗത്യം ഇന്ന് രാവിലെയും പുനഃരാരംഭിക്കാന്‍ സാധിച്ചില്ല

ഉത്തരകാശി: സില്‍ക്യാര തുരങ്കത്തിലെ രക്ഷാപ്രവര്‍ത്തനം നീളുന്നു.  വെള്ളിയാഴ്ച രാവിലെയും രക്ഷാദൗത്യം പുനഃരാരംഭിക്കാന്‍ സാധിച്ചില്ല.  വ്യാഴാഴ്ച രാത്രിയോടെ ഡ്രില്ലിങ് യന്ത്രത്തിനുണ്ടായ സാങ്കേതിക  തകരാറിനെ തുടര്‍ന്നാണ്  രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലായത്. യന്ത്രം  സ്ഥാപിച്ച ബേസ്‌മെന്റിന് തകരാര്‍  സംഭവിച്ചതാണ്  ദൗത്യം വീണ്ടും തടസ്സപ്പെടാന്‍ കാരണമായത്. നാലരകിലോമീറ്റര്‍ ദൂരമുള്ള തുരങ്കത്തിന്റെ 57 മീറ്റര്‍ ഭാഗമാണ് തകര്‍ന്നുവീണത്. ഇതുവരെ 46.8 മീറ്റര്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി തുരന്നുകയറിയിട്ടുണ്ട്. തുരങ്കത്തില്‍ കുടുങ്ങിയ 41 പേരെ രക്ഷപ്പെടുത്താനുള്ള ശ്രമം വിജയത്തോട് അടുക്കുമെന്ന് തോന്നിച്ച ശേഷമാണ് വീണ്ടും പ്രതിസന്ധിയിലായത്. അതേസമയം,…

Read More

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

ബെംഗളൂരു: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കുടുംബത്തിലെ ഒമ്പത് വയസുള്ള കുട്ടിയടക്കം അഞ്ച് പേർക്ക് പൊള്ളലേറ്റു. ബെംഗളൂരു അർബൻ ജില്ലയിൽ ആനേക്കൽ മാരുതി ലേഔട്ടിലെ വീട്ടിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. പുലർച്ച അഞ്ചരയോടെ വീട്ടിലെ ലൈറ്റിന്റെ സ്വിച്ച് ഇട്ടപ്പോഴാണ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. ജമാൽ (32), നാസിഅ (22), ഇർഫാൻ (21), ഗുലാബ് (18), ഷഹസാദ് (9) എന്നിവർക്കാണ് പരിക്കേറ്റത്. ഉത്തർപ്രദേശിലെ വാരാണസി സ്വദേശികൾക്കാണ് പരിക്കേറ്റത്. മണികണ്ഠ എന്നയാളുടെ വീട്ടിൽ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ. വീടിന്റെ ജനലുകൾ, മേൽക്കൂര,…

Read More

ജമ്മു കാശ്മീരിൽ സൈനികരും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ; നാലുപേർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗറിയിലെ ബാജി മാളിലെ വനമേഖലയിൽ സൈനികരും ഭീകരരും തമ്മിലുണ്ടായ അതിരൂക്ഷമായ ഏറ്റുമുട്ടലില്‍ നാലുപേർക്ക് വീരമൃത്യു. ഓഫിസർ റാങ്കിലുള്ള രണ്ടു പേരുൾപ്പെടെയാണു മരിച്ചത്. 3 ഭീകരരെ പിടികൂടാനായി നടത്തിയ ശ്രമത്തിലാണ് ജീവന്‍ നഷ്ടപ്പെട്ടത്. കാലാക്കോട്ട് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ തുടരുകയാണെന്നും ഭീകരർക്കായുള്ള തിരച്ചിൽ ശക്തമാക്കിയെന്നും സേനാ അധികൃതർ അറിയിച്ചു. ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു സൈന്യത്തിന്റെ പ്രത്യേക വിഭാഗവും പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലായിരുന്നു ഏറ്റുമുട്ടൽ. രജൗറി ജില്ലയിൽ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരൻ…

Read More

തെലങ്കാനയിൽ അധികാരം പിടിക്കാൻ ബിജെപിയുടെ പ്രഖ്യാപനങ്ങൾ; മുസ്ലീം സംവരണം നിർത്തലാക്കുമെന്നും അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും പ്രഖ്യാപിച്ച് അമിത് ഷാ

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിൽ വന്നാൽ മുസ്ലിം സംവരണം നിർത്തലാക്കുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. മുസ്ലീം സംവരണം ഭരണഘടനാ വിരുദ്ധമാണെന്നും തെലങ്കാനയിലെ ജങ്കാവിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ കേന്ദ്ര ആഭ്യന്തരമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ മുസ്ലീം വിഭാഗത്തിന് നാല് ശതമാനം സംവരണമാണുള്ളത്. തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ അയോധ്യയിലേക്ക് സൗജന്യ യാത്ര നടത്തുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു. തെലങ്കാനയിൽ ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ ഭരണഘടനാ വിരുദ്ധമായ 4 ശതമാനം മുസ്ലീം സംവരണം നിർത്തലാക്കും. മുസ്‌ലിം…

Read More

ഡീപ് ഫേക്കിന് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു

ഡല്‍ഹി: ഡീപ് ഫേക്കിന് പൂട്ടിടാനുള്ള നടപ്പായിയുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി സമൂഹ മാധ്യമ കമ്പനികളുടെ യോഗം വിളിച്ചു. ഉപഭോക്താക്കള്‍ പങ്കുവയ്ക്കുന്ന വിവരങ്ങളില്‍ സാമൂഹിക മാധ്യമ കമ്പനികള്‍ക്ക് ഉത്തരവാദിത്തം ഉണ്ടാകില്ല എന്ന നിയമമടക്കം യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് വിവരം. മെറ്റയും ഗൂഗിളുമടക്കമുള്ള സോഷ്യല്‍ മീഡിയ ഭീമന്‍മാര്‍ക്കടക്കം കേന്ദ്രം നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാനായി വെള്ളിയാഴ്ച ഐ ടി മന്ത്രി അശ്വനി വൈഷ്ണവിന്റെ അധ്യക്ഷതയില്‍ യോഗം ചേരുമെന്നും യോഗത്തില്‍ പങ്കെടുക്കണമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡീപ് ഫേക്ക് പോസ്റ്റുകളുമായി ബന്ധപ്പെട്ട പരാതികള്‍…

Read More

You cannot copy content of this page

Social media & sharing icons powered by UltimatelySocial