കണ്ണൂർ: മട്ടന്നൂരിൽ 220 ഗ്രാം ഹാഷിഷ് ഓയിലുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ. നിഷാദാണ് (21) പിടിയിലായത്. മട്ടന്നൂർ പയ്യപ്പറമ്പ് സ്വദേശി കെ. നിഷാദിനെ (25) പൊലിസ് അറസ്‌റ്റ് ചെയ്‌തു. മട്ടന്നൂരിലേക്ക് 55 ചെറുബോട്ടിലുകളി എത്തി. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോൾ 55 ബോട്ടിലുകളിലാക്കിയ ഹാഷിഷ് ഓയിൽ കണ്ടെടുക്കുകയായിരുന്നു. ബംഗളൂരുവിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
വെള്ളിയാഴച്ച രാവിലെ മട്ടന്നൂർ-ഇരിട്ടി റോഡിലിൻ സംഭവം. ബംഗളൂരുവിൽ നിന്നു മട്ടന്നൂരിലേക് മയ്യക്കുമരുന്ന് കടക്കുന്നു എന്ന വിവരത്തിൻ്റെ അതിസ്ഥാനത്തിൽ പൊലിസ് സസൂക്ഷ്മം വീക്ഷിച്ചു യുവാക്കളെ. മട്ടന്നൂർ ഇൻസ്‌പെക്ടർ എം. അനിൽ, എസ്.ഐ. സി.പി. ലിനേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘവും കണ്ണൂർ സിറ്റി കമ്മീഷണറുടെ സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. നിഷാദിൻ്റെ പേരിൽ നേരത്തെയും കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ടതായി പോലീസ് അറിയിച്ചു.
ലഹരിയുടെ ഉപയോഗം, ലഹരി കച്ചവടം, എന്നിവ സ്ഥിരമായി ചെയ്യുന്നവരെ നിരീക്ഷിച്ച് പരിശോധനകൾ തുടരും എല്ലാ സ്റ്റേഷൻ പരിധികളിലും ലഹരിക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ പി. നിധിൻ രാജ് ഐ പി എസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
